21 December 2008

പശ്ചാത്തല വികസനം സ്വകാര്യമേഖലക്കും

കേരളത്തിലെ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളില്‍ ഇനി സ്വകാര്യ നിക്ഷേപകര്‍ക്കും പങ്കാളിത്തം ലഭിക്കും. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് എന്നും വിലങ്ങു തടി യായിട്ടുള്ള റോഡ്, വാണിജ്യകെട്ടിട സമുച്ചയങ്ങള്‍( വില്പന മാളുകള്‍), ബസ് സ്റ്റാന്‍ഡ് തുടങ്ങിയവയുടെ വികസനങ്ങളില്‍ ഇനി ആധുനിക വ്യാപാര തന്ത്രങ്ങളും മറ്റും മാറ്റ ത്തിന്റെ കൊടുങ്കാറ്റുയര്‍ത്തും. ധനമന്ത്രി തോമസ് ഐസകിന്റേതാണ് ഈ നിര്‍ദ്ദേശം. ഇങ്ങനെ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ വാടകയില്‍ ഒരു പങ്ക് നിശ്ചിത കാലത്തേക്ക് നിക്ഷേപത്തില്‍ പങ്കാളിയാ കുന്നവര്‍ക്ക് ലഭിക്കും. ദേശീയ ഗെയിമിന് വേണ്ടി നിര്‍മ്മിക്കുന്ന ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണ പ്രവ ര്‍ത്തനത്തില്‍ തന്നെ പദ്ധതി പരീക്ഷിക്കും.

Labels: , ,

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്